തലശ്ശേരി: ജനറൽ ആശുപത്രിയിലെ കുട്ടിക ളുടെ വാർഡിൽ ചോർച്ച. ഗത്യന്തരമില്ലാതായ തോടെ ഇവിടത്തെ തീവ്രപരിചരണ വിഭാഗം (ഐ.സി.യു) അടച്ചു. ഗുരുതരാവസ്ഥയിലു ള്ള കുട്ടികളെ കണ്ണൂർ, പരിയാരം മെഡിക്കൽ കോളജാശുപത്രികളിലേക്ക് മാറ്റിത്തുടങ്ങി. ഡയാലിസിസ് യൂനിറ്റിലും മോർച്ചറിയിലും ചോർച്ച വ്യാപിച്ചിട്ടുണ്ട്.ഐ.സി.യുവിലാണ് കൂടുതൽ പ്രശ്നം. അ ഞ്ച്'കുട്ടികളെ കിടത്തി ചികിത്സിക്കാൻ സൗ കര്യമുള്ള ഐ.സി.യുവാണിത്. ഐ.സി.യു വിലുള്ള മോണിറ്റർ, സ്കാനർ ഉൾപ്പെടെ വി ലപിടിപ്പുള്ള മെഷീനുകളും സുരക്ഷിത സ്ഥാ നത്തേക്ക് അഴിച്ചു മാറ്റി. വിവരം ദുരന്ത നിവാ രണ സമിതിക്ക് ആശുപത്രി അധികൃതർ റി പ്പോർട്ട് നൽകി. പ്രശ്‌നം പരിഹരിക്കാൻ നഗ രസഭ ഇടപെട്ട് 30 ലക്ഷം രൂപ അടിയന്തരമാ യി അനുവദിച്ചിട്ടുണ്ട്.
Thalaseri General Hospital