തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം. ദിലിപും പാർട്ടിയും തളിപ്പറമ്പ് കുറുമാത്തൂർ കാക്കാൻ ചാൽ ചെപ്പന്നൂർ റോഡിൽ ഹാഫീസ്. എസ് (23)നെ തളിപ്പറമ്പ് കാക്കയം ചാൽ എന്ന സ്ഥലത്ത് വീട്ടീൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച 3634 ഗ്രാം എൽ എസ് ഡി, കഞ്ചാവ്-400 ഗ്രാം, ഹാഷിഷ് ഓയിൽ 4 ഗ്രാം എന്നിവ അതി മാരക മയക്കുമരുന്നുകൾ പിടിച്ചേടുത്തത്. ബാഗ്ലൂർ കേന്ദ്രികരിച്ച് നടക്കുന്ന വമ്പൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് ശിക്ഷിച്ചിരിക്കുന്നത്.സ്ഥിര മായി ജില്ലയിൽ മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാൾ. മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതിയെ പിടിക്കൂടിയത്. വടകര എൻ ഡി പി എസ് കോടതി 10 വർഷം തടവും 1 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചത്. കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കണ്ണൂർ അസി.എക്സൈസ് കമ്മിഷണർ രാഗേഷ് .ടി എന്നിവർ ആണ്. ഇതുപോലെ 10 വർഷം തടവും ഒരു ലക്ഷം പിഴയും കഴിഞ്ഞ ആഴ്ച്ച ന്യൂ ഇയർ പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച തളിപ്പറമ്പ് മന്നയിൽ ഷമീർ അലി നരിക്കോട് ഉള്ള ത്വയിബ് ഇന്നിവരെ ശിക്ഷിച്ചത്ത. തളിപ്പറമ്പ് റെയിഞ്ച് ഇൻപെക്ടർ ദിലിപ് എം പാർട്ടി പിടിച്ച രണ്ടാമത്തേ കേസ് ആണ്. വേഗത്തിൽ വിചാരണ നടത്തിയാണ് വടകര എൻ ഡി പി എസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് എടുത്ത പാർട്ടി പ്രിവൻ്റീവ് ഓഫിസർ അസീസ് എ , ഗ്രേഡ് പ്രിവൻറിവ് ഓഫിസർ, രാജിവർ.പി.കെ, സിവിൽ എക്സൈസ് ഓഫിസർ രജി രാഗ്.പി.പി, വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ.പി എന്നിവർ
one lack fine